Webdunia - Bharat's app for daily news and videos

Install App

പേരാമ്പ്രയിലെ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (11:15 IST)
പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച മുജീബ് എന്ന യുവാവിന്റെ മരണത്തിന് കാരണം നിപ്പ വൈറസ് അല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്. 
 
കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ മുജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 
 
മുജീബിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ് ഇവര്‍. ഇവയുടെ പരിശോധന ഫലം നാളെ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും

വിഷകൂണ്‍ പാകം ചെയ്തു കഴിച്ചു; താമരശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രി

Shine Tom Chacko Car Accident: എന്തിനും ഏതിനും മകന്റെ ഒപ്പം നിന്ന പപ്പ; ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്, ചാക്കോയുടെ വിയോഗത്തിൽ തളർന്ന് കുടുംബം

P.V.Anvar: നിലമ്പൂരില്‍ അന്‍വറിനെ പിന്തിരിപ്പിക്കാന്‍ അവസാന സമയത്തും യുഡിഎഫ് നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments