Webdunia - Bharat's app for daily news and videos

Install App

വടികൊടുത്ത് അടിവാങ്ങി; വിജിലന്‍‌സ് നിലപാട് വ്യക്തമാക്കി - യുഡിഎഫ് നേതാക്കള്‍ വെട്ടിലാകും

ജേക്കബ് തോമസ് കഴിഞ്ഞ സര്‍ക്കാരിന്റെ പിന്നാലെ; കൂടുതല്‍ പേര്‍ കുടുങ്ങും

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2016 (16:06 IST)
യുഡിഎഫിന് തലവേദനയുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന നിലപാടുമായി വിജിലൻസ് രംഗത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങളും മറ്റും അന്വേഷിക്കാമെന്ന് വിജിലൻസ് വിഭാഗം കോടതിയിൽ നിലപാടറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൻ കീഴിലെ നിയമനങ്ങൾ അന്വേഷിക്കുന്നതിന് പുറമെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ തീരുമാനമായത്.

യുഡിഎഫ് കാലത്തെ നിയമനങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് വിജിലൻസ് വിഭാഗം നിലപാടറിയിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൻ കീഴിലെ നിയമനങ്ങൾ മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി വഴിവിട്ട നിയമങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതും വിജിലന്‍‌സിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

കഴിഞ്ഞയാഴ്ച എന്ത് ചെയ്തു, ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ഇ മെയില്‍, മറുപടി നല്‍കിയില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്ത്

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments