Webdunia - Bharat's app for daily news and videos

Install App

പാസ്റ്ററും മക്കളും വീട്ടില്‍ മരിച്ചനിലയില്‍; കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് പ്രാഥമിക നിഗമനം

പാസ്റ്ററും മക്കളും വീട്ടില്‍ മരിച്ചനിലയില്‍

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (12:15 IST)
പിറവത്ത് അച്‌ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പിറവം മുളംകുളം വടക്കേക്കര ബി പി സി കോളജിന് സമീപമുള്ള വീട്ടിലാണ് പിതാവിനെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്തക്കൊസ്ത് സഭയുടെ പാസ്റ്ററായ പാലച്ചുവട് വെള്ളാങ്കല്‍ റെജി (40), മക്കളായ അഭിനവ് (15), അല്‍ഫിയ റെജി (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മക്കളെ കൊലപ്പെടുത്തി റെജി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റെജിയും ഭാര്യ സന്ധ്യയും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായിരുന്നു. വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ സന്ധ്യ ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന്, രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ ആണ് സന്ധ്യ ഭര്‍ത്താവിനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments