Webdunia - Bharat's app for daily news and videos

Install App

സെക്രട്ടറിയെ ഓഫീസിൽ പൂട്ടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീപ്പുമായി കടന്നു; പിന്നാലെ വൈസ് പ്രസിഡന്റും സംഘവും - നടുറോഡില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

സെക്രട്ടറിയെ ഓഫീസിൽ പൂട്ടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീപ്പുമായി കടന്നു

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (14:58 IST)
ഓഫീസ് ജീപ്പ് ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കം രൂക്ഷമായതോടെ പഞ്ചായത്ത് സെക്രട്ടറിയെ പൂട്ടിയിട്ടശേഷം പ്രസിഡന്റ് ജീപ്പുമായി കടന്നു. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിലാണ് നാടകീയമായ സംഭവമുണ്ടായത്.

പഞ്ചായത്ത് വക ജീപ്പിന്റെ താക്കോൽ പ്രസിഡന്റിന്റെ കൈവശമാണെങ്കിലും വാഹനം പാര്‍ക്ക് ചെയ്യുന്ന പോർച്ചിന്റെ താക്കോൽ സെക്രട്ടറിയുടെ പക്കലുമാണ്.

ജീപ്പ് പുറത്തേക്ക് കൊണ്ടു പോകാനായി പോര്‍ച്ച് തുറക്കാന്‍ പോർച്ചിന്റെ താക്കോൽ പ്രസിഡന്റ് പലതവണ ആവശ്യപ്പെട്ടിട്ടും സെക്രട്ടറി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പ്രസിഡന്റും സംഘവും സെക്രട്ടറിയെ പൂട്ടിയിട്ട ശേഷം ജീപ്പുമായി പുറത്തേക്ക് പോകുകയായിരുന്നു.

സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് മറ്റൊരു വാഹനത്തിൽ പ്രസിഡന്റിനെ പിന്തുടർന്നെത്തി ജീപ്പ് തടഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇരുവരും കടന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുറിച്ചു ഇപ്പോൾ വിവരമില്ല.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

അടുത്ത ലേഖനം
Show comments