Webdunia - Bharat's app for daily news and videos

Install App

ഓരോ സമയത്ത് ഓരോ നിലപാടുകൾ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്

മന്ത്രി തെറി പറഞ്ഞത് കേരളത്തിലെ സ്ത്രീകളെ; പെമ്പിളൈ ഒരുമൈ വീണ്ടും രംഗത്ത്

Webdunia
ശനി, 20 മെയ് 2017 (11:22 IST)
മന്ത്രി എം എം മണിക്കെതിരെ നിരാഹാര സമരമിരുന്ന പെമ്പിളൈ ഒരുമൈ സംഘടന വീണ്ടും രംഗത്ത്. എം എം മണിയുടെ അനുകൂലികൾ തങ്ങളുടെ കാലുകൾ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ ഭാരവാഹികൾ. വാർത്തസമ്മേളനത്തിലാണ് ഇവർ വീണ്ടും മന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരാണ് ഞങ്ങൾ. മന്ത്രി മണി അപമാനിച്ചതും തെറിപറഞ്ഞതും​ ഞങ്ങളെ മാത്രമല്ല,  സംസ്​ഥാനത്തെ മുഴുവൻ സ്​ത്രീകളെയുമാണെന്നും പ്രസിഡൻറ്​ കൗസല്യ തങ്കമണി, സെക്രട്ടറി രാജേശ്വരി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം ഗോമതി എന്നിവർ പറഞ്ഞു. മ​ന്ത്രി മാപ്പുപറയുകയും രാജിവെക്കുകയും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് തങ്ങളെന്നും ഇവർ വ്യക്തമാക്കി. 
 
നിസ്സഹായരായ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും അവരുടെ ആവശ്യങ്ങൾക്കായി നേതാക്കൾ സമരരംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്​തമാക്കി. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments