Webdunia - Bharat's app for daily news and videos

Install App

പുലര്‍ച്ചെ അസാധാരണ ഫോണ്‍ കോള്‍; അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി, മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് അപ്പോള്‍

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (08:09 IST)
തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രതി സൈമണ്‍ ലാലന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. സൈമണ്‍ ലാലന്റെ ഭാര്യയാണ് അനീഷിന്റെ വീട്ടിലേക്ക് വിളിച്ചത്. അനീഷിന്റെ അമ്മ ഡോളിയാണ് ഫോണ്‍ എടുത്തത്. 
 
പുലര്‍ച്ചെ വീട്ടിലേക്ക് വന്ന അസാധാരണ ഫോണ്‍ കോളില്‍ അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി. ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നാണ് സൈമണ്‍ ലാലന്റെ ഭാര്യ അനീഷിന്റെ അമ്മയോട് ഫോണില്‍ പറഞ്ഞത്. ആ ഫോണ്‍കോള്‍ വന്നപ്പോള്‍ മാത്രമാണ് തങ്ങളുടെ മകന്‍ വീട്ടില്‍ ഇല്ലെന്ന് അനീഷിന്റെ അമ്മയും അപ്പനും അറിഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments