Webdunia - Bharat's app for daily news and videos

Install App

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിംഗപ്പൂര്‍ തെരഞ്ഞെടുപ്പിന് പോയതായിരിക്കുമെന്ന് വിഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 മെയ് 2024 (20:02 IST)
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിംഗപ്പൂര്‍ തെരഞ്ഞെടുപ്പിന് പോയതായിരിക്കുമെന്ന് വിഡി സതീശന്‍. രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച് നടക്കുമ്പോള്‍ മുഖ്യമന്ത്രി പ്രചാരണങ്ങള്‍ക്ക് പങ്കെടുക്കാത്തതിനെ പരിഹസിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാത്ത പിണറായി സിംഗപൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായിരിക്കുമെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്. 
 
വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ദുഷ്പ്രചരണങ്ങള്‍ ഷാഫിക്കെതിരെ സിപിഎം നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗീയത പറയുന്ന ബിജെപിയും വടകരയിലെ സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments