ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു; ചുഴലിക്കാറ്റ് കേരളത്തിൽ അടുത്തേക്കില്ല

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (13:43 IST)
ലക്ഷദ്വീപിന് സമീപത്ത് അറബിക്കടിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻ‌വലിച്ചു. ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ്‌ ഭാഗത്തേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് ഇരു ജില്ലകളിലേയും റെഡ് അലർട്ട് പിൻവലിച്ചത്. 
 
സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശനി ഞായർ ദിവസങ്ങളിൽ പാലക്കാട് ഓറഞ്ച് അലർട്ടും പത്തനംതിട്ട, തൃശൂര്‍, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, തിരുവന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
സംസ്ഥാനത്ത് ഏത് സാഹചര്യുത്തെയും നേരിടാൻ ദുരന്ത നിവാരണ സേന തയ്യാറെടുത്തുകഴിഞ്ഞു എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ ജില്ലാ കളക്ടർമർ വിലയിരുത്തുന്നുണ്ട്. ശനി ഞായർ ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തിൽ എത്തില്ലെങ്കിലും ശക്തമായ കാറ്റ് ഉണ്ടേയേക്കും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധമില്ല; ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്ഐടി

Sandeep Varrier: സന്ദീപ് വാര്യര്‍ തൃശൂരില്‍; പാലക്കാട് സീറ്റ് മാങ്കൂട്ടത്തില്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക്, രഹസ്യ ചര്‍ച്ചയ്ക്കു സാധ്യത

ഓപ്പറേഷൻ സിന്ദൂർ തടയാൻ പാകിസ്ഥാൻ അൻപതിലധികം തവണ യുഎസിനോട് അപേക്ഷിച്ചു, രേഖകൾ പുറത്ത്

മത്സരിച്ചാൽ വിജയസാധ്യത, പാലക്കാട് ഉണ്ണി മുകുന്ദൻ ബിജെപി പരിഗണയിൽ

'മൈ ഫ്രണ്ട്': നെതന്യാഹുവുമായി ചർച്ച നടത്തി മോദി; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും

അടുത്ത ലേഖനം
Show comments