‘ഹിന്ദി നഹി മാലൂ, ഡല്‍ഹിയില്‍ മലയാളം പച്ചതൊടുന്നില്ല’; ഉണ്ണിത്താനും ആരിഫും ഹിന്ദി പഠിക്കാനുള്ള ഓട്ടത്തില്‍

ദില്ലി കേരളാ ഹൗസിലെ 108ആം നമ്പർ മുറിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പഠനത്തിലാണ്.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (14:40 IST)
ലോക്‌സഭയിൽ എത്തുന്ന എംപിമാരെ സ്വീകരിക്കുന്ന തിരക്കിലാണ് ദില്ലി നഗരമിപ്പോൾ. ദില്ലിയിലെത്തുന്ന കേരളത്തിൽ നിന്നുള്ള എംപിമാരിൽ ചിലർ ഹിന്ദി പഠിക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ. ദില്ലി കേരളാ ഹൗസിലെ 108ആം നമ്പർ മുറിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പഠനത്തിലാണ്.

സിനിമയിലെക്കുള്ള മാസ് ഡയലോഗുകളല്ല. ഒരു നടൻ കൂടിയായ കാസർഗോടിന്റെ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സിനിമാ ഡയലോഗുകൾ പോലും മനപാഠമാക്കാൻ ഇത്ര മെനക്കേട്ടിട്ടില്ല. തീപ്പോരി പ്രസംഗം നടത്തുന്ന ഉണ്ണിത്താന് അതേ രീതിയിൽ ഹിന്ദിയിൽ സത്യപ്രതിഞ്ജ ചെയ്യാൻ മോഹം. 
 
നിയമസഭാ പ്രസംഗത്തിൽ സിനിമാ ഡയലോഗുകൾ കൊണ്ട് കൈയ്യടി നേടിയ സിപിഎമ്മിന്റെ ലോക്‌സഭാ അംഗം കൂടിയായ ആരിഫും ഹിന്ദി വശത്താക്കാനുള്ള പരിശ്രമത്തിലാണ്. ഹിന്ദി സിനിമയിലെ സംഭാഷണങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാം. പണ്ട് ഒരുപാട് ഹിന്ദി സിനിമ കാണാറുണ്ടായിരുന്നെന്നും ഇനിയും വീണ്ടം കണ്ടുതുടങ്ങണമെന്നും ആരിഫ് പറയുന്നുണ്ട്.
 
കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആദ്യദിന പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments