Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ ആറ് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട്, നെയ്യാർ ഡാമിന്റെ ഷട്ടറുകൽ തുറന്നു

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (16:49 IST)
മഴ കനത്ത നാശം വിതക്കുന്ന സാഹചര്യത്തിൽ  സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് പാലക്കാട്, തൃശൂർ ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടൽക്കൻ ജില്ലകളിൽ കനത്ത നാശം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. 
 
നിലവിൽ വടക്കൻ ജില്ലകളിലെ പല പ്രദേശങ്ങളും റോഡുകൾ ഇടിഞ്ഞു ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉരുൾ പൊട്ടൽ ഉണ്ടായ കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്ത നിവാരണത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തും എന്ന് റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരൻ വ്യക്തമാക്കിയിരുന്നു. 
 
അതേസമയം ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നദി തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണനെന്ന് ജില്ലാ കളക്ടർ മുന്നറിയുപ്പ് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments