ഏജൻസികൾക്ക് സിസിടിവി ദൃശ്യങ്ങൾ പരിശോധിയ്ക്കാം, സ്വപ്നയ്ക്ക് ഭീഷണിയില്ലെന്ന് ജയിൽവകുപ്പ്

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2020 (10:28 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജെയിലിൽ ഭീഷണി എന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഏജസികൾക്ക് ആവശ്യമെങ്കിൽ അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശൊധിയ്ക്കാം എന്ന് ജയിൽവകുപ്പ് വ്യക്തമാക്കി. സ്വപ്നയ്ക്ക് സുരക്ഷ വർധിപ്പിച്ചതായി ജെയിൽ വകുപ്പ് കോടതിയെ അറിയിയ്ക്കും.
 
ഒക്ടോബർ 14നാണ് സ്വപ്‌ന അട്ടക്കുളങ്ങര വനിതാ ജെയിലിൽ എത്തുന്നത്. മറ്റൊരു തടവുകാരിയ്ക്കൊപ്പമാണ് തടവിൽ കഴിയുന്നത്. ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ ജയിലിൽ എത്തിയത്. ഇതുകൂടാതെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരും, സന്ദർശിയ്ക്കാനായി വീട്ടുകാരും മാത്രമാണ് വന്നിട്ടുള്ളത്. സംശയമുണ്ടെങ്കിൽ ജെയിലിലെ കവാടത്തിലെയും സന്ദർശന മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിയ്ക്കാം എന്നാണ് ജെയിൽ വകുപ്പ് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments