പൊലീസിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെൻ‌കുമാർ

Webdunia
ശനി, 16 ജൂണ്‍ 2018 (15:31 IST)
പൊലീസിൽ നടക്കുന്ന ഏതൊരു കാര്യത്തിനും പൊലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വം എന്ന് മുൻ ഡിജിപി ടി പി സെങ്കുമാർ. എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലിസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബെറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും സുദേഷ് കുമാറിനെ മാറ്റിയതിനു തൊട്ടു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നമ്മുടെ സംസ്കാരവും ഇവിടുത്തെ രീതികളും താരതമ്യം ചെയ്യുമ്പോൾ പല സംസ്ഥനങ്ങളിലും ഏറെക്കുറെ ഫ്യൂഡൽ സംവിധാനമാണുള്ളത്. മറ്റു സംസ്ഥനങ്ങാളിൽ നിന്നും വരുന്നവർക്ക് കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും സെൻ‌കുമാർ പറഞ്ഞു.
 
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കേരളത്തിൽ ചിലപ്പോൾ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെടാം. എല്ലാവരും തുല്യരാണെന്ന രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനു വ്യത്യസ്തമായി ചില ഉദ്യോഗസ്ഥർ പെരുമാറുന്നുണ്ടാകാം ഇതാണ് പ്രസനങ്ങൾക്ക് കാരണം. 
 
താർ ഡി ജി പിയായിരുന്നുഅ കാലത്ത് ഇതിനായി നടാപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് ഒരു വ്യവസ്ഥയായിട്ടില്ല. ഒരു വ്യവസ്ഥയുണ്ടാക്കുകയാണ് ഇക്കാ‍ര്യത്തിനുള്ള പരിഹാരം എന്നും നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ മൂലമേ ഇത് മാ‍റ്റാനാകു എന്നും സെൻ‌കുമാർ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

അടുത്ത ലേഖനം
Show comments