പൊലീസിന്റെ കാര്യങ്ങളിൽ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെൻ‌കുമാർ

Webdunia
ശനി, 16 ജൂണ്‍ 2018 (15:31 IST)
പൊലീസിൽ നടക്കുന്ന ഏതൊരു കാര്യത്തിനും പൊലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വം എന്ന് മുൻ ഡിജിപി ടി പി സെങ്കുമാർ. എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ പൊലിസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ബെറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും സുദേഷ് കുമാറിനെ മാറ്റിയതിനു തൊട്ടു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നമ്മുടെ സംസ്കാരവും ഇവിടുത്തെ രീതികളും താരതമ്യം ചെയ്യുമ്പോൾ പല സംസ്ഥനങ്ങളിലും ഏറെക്കുറെ ഫ്യൂഡൽ സംവിധാനമാണുള്ളത്. മറ്റു സംസ്ഥനങ്ങാളിൽ നിന്നും വരുന്നവർക്ക് കേരളത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നും സെൻ‌കുമാർ പറഞ്ഞു.
 
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കേരളത്തിൽ ചിലപ്പോൾ ഒരു കൾച്ചറൽ ഷോക്ക് അനുഭവപ്പെടാം. എല്ലാവരും തുല്യരാണെന്ന രീതിയിലാണ് കേരളത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിനു വ്യത്യസ്തമായി ചില ഉദ്യോഗസ്ഥർ പെരുമാറുന്നുണ്ടാകാം ഇതാണ് പ്രസനങ്ങൾക്ക് കാരണം. 
 
താർ ഡി ജി പിയായിരുന്നുഅ കാലത്ത് ഇതിനായി നടാപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത് ഒരു വ്യവസ്ഥയായിട്ടില്ല. ഒരു വ്യവസ്ഥയുണ്ടാക്കുകയാണ് ഇക്കാ‍ര്യത്തിനുള്ള പരിഹാരം എന്നും നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ മൂലമേ ഇത് മാ‍റ്റാനാകു എന്നും സെൻ‌കുമാർ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments