Webdunia - Bharat's app for daily news and videos

Install App

വയോധികയെ ആക്രമിച്ചു കവർച്ച നടത്തിയ ജീവകാരുണ്യ പ്രവർത്തകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
ബുധന്‍, 10 ജൂലൈ 2024 (18:58 IST)
കോഴിക്കോട് : വയോധികയെ ആക്രമിച്ചു രണ്ടു പവൻ്റെ സ്വർണ്ണം കുനർന്ന കേസിൽ ജീവകാരുണ്യ പ്രവർത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടായിത്തോട് സുരഭിക്കടുത്തു താമസം കുളത്തറമ്മൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ എന്ന 50 കാരനാണ് പിടിയിലായത്.
 
കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കയറിയ വയനാട് പുൽപ്പള്ളി മണവയൽ സ്വദേശി ആണ്ടുകാലായി വീട്ടിൽ ജോസഫൈൻ എന്ന 69 കാരിയെ മുതലക്കുളം പ്രദേശത്ത് എത്തിച്ച ശേഷമാണ് ഉണ്ണിക്കൃഷ്ണൻ സ്വർണ്ണം തട്ടിയെടുത്തത്.  എൽ.പി.ജി ഓട്ടോറിയയിലാണ് സംഭവം നടന്നത് എന്നതു മാത്രമായിരുന്നു പോലീസിനു മുന്നിലുണ്ടോയിരുന്നത്. ഇതിനായി 332 എൽ.പി.ജി ഓട്ടോകളാണ് പരിശോധിച്ചത്.  
 
അപകടങ്ങളിൽ പരുക്കേറ്റു റോഡിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന സജീവ പ്രവർത്തകനായ ഉണ്ണിക്കൃഷ്ണ്ണനാണ് പ്രതിയെന്നു കണ്ടെത്തിയെങ്കിലും പോലീസിന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. രാത്രി സമയം മാത്രമാണ് ഇയാൾ ഓട്ടോ ഓടിക്കുന്നത്. ഒടുവിൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സംഭവം നടന്ന ദിവസം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments