Webdunia - Bharat's app for daily news and videos

Install App

ഖാര്‍ഗെ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് സ്വന്തം പേര് നിര്‍ദേശിച്ച് തിരുവഞ്ചൂരും തോമസും

Webdunia
ശനി, 22 മെയ് 2021 (12:23 IST)
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ഖാര്‍ഗെ കമ്മിറ്റിക്ക് മുന്‍പില്‍ സ്വന്തം പേരുകള്‍ നിര്‍ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി.തോമസും. എംഎല്‍എമാരുടെ പിന്തുണ നോക്കിയാണ് ഹൈക്കമാന്‍ഡ് പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത്. കൂടുതല്‍ പേര്‍ പിന്തുണച്ചത് വി.ഡി.സതീശനെയാണ്. ഒടുവില്‍ സതീശനെ തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ചെയ്തു. 
 
നാടകീയമായ രംഗങ്ങളാണ് ഖാര്‍ഗെ കമ്മിറ്റിക്ക് മുന്‍പില്‍ അരങ്ങേറിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണ രമേശിനായിരുന്നു. എന്നാല്‍, യുവ എംഎല്‍എമാര്‍ എല്ലാവരും സതീശനെ പിന്തുണച്ചു. ഓരോ എംഎല്‍എമാരെ പ്രത്യേകം വിളിച്ച് ഖാര്‍ഗെ കമ്മിറ്റി അഭിപ്രായം ആരാഞ്ഞു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി.തോമസും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തങ്ങളുടെ പേരുകള്‍ തന്നെ നിര്‍ദേശിച്ചു. എന്നാല്‍, മറ്റാരും ഇവരെ പിന്തുണച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments