Webdunia - Bharat's app for daily news and videos

Install App

തിരുവോണം ബമ്പര്‍: ഒരു കോടിക്ക് അവകാശികള്‍ 6 വീട്ടമ്മമാര്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:06 IST)
തൃശൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറി തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപ ഇടുക്കി സ്വദേശിയായ അനന്തുവിനു ലഭിച്ചപ്പോള്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ തൃശൂരിലെ ആറു വീട്ടമ്മമാര്‍ക്കാണ് ലഭിച്ചത്. നൂറു രൂപാ വീതം ഇട്ടു വാങ്ങിയ ടിഡി 764733 എന്ന നമ്പര്‍ ലോട്ടറിക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
 
തൃശൂരിലെ കൊടകര ആനത്തടം സ്വദേശികളായ നമ്പുകുളങ്ങര വീട്ടില്‍ ഓമന, കന്നേക്കാട്ട് പറമ്പില്‍ അനിത, ചിറ്റാട്ടുകര വീട്ടില്‍ ട്രീസ, താളിയാക്കുന്നത് വീട്ടില്‍ സിന്ധു, തൈവളപ്പില്‍ ദുര്‍ഗ, കളപ്പുരയ്ക്കല്‍ വീട്ടില്‍ രതി എന്നിവരാണ് ടിക്കറ്റു തുകയ്ക്കുള്ള അവകാശികള്‍. സമ്മാനാര്ഹമാരില്‍ ഒരാളായ ഓമനയുടെ മകനും ലോട്ടറി വില്പനക്കാരനുമായ ശ്രീജിത്തില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.
 
ഒന്നാം സമ്മാനത്തിന് അര്‍ഹനായ അനന്തു ഇടുക്കി കട്ടപ്പനയില്‍ നിന്ന് ജോലിക്കായി എറണാകുളത്തു വന്നപ്പോഴാണ് ലോട്ടറി ടിക്കറ്റെടുത്തത്. അനന്തു ഇപ്പോള്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments