Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങവെ വധുവിന്റെ കാമുകനും കൂട്ടരും എത്തി; താലി ഊരി വരനു നല്‍കി വധു കാമുകനൊപ്പം മുങ്ങി; പിന്നീട് നടന്നത്!

ശ്രീനു എസ്
ബുധന്‍, 25 നവം‌ബര്‍ 2020 (09:13 IST)
തൃശൂരില്‍ കല്യാണം കഴിഞ്ഞ് മടങ്ങവെ വഴിതടഞ്ഞ് വധുവിന്റെ കാമുകനും കൂട്ടരും എത്തിയതോടെ താലി ഊരി വരനു നല്‍കി വധു കാമുകനൊപ്പം മുങ്ങി. ദേശമംഗലം പഞ്ചായത്തിലെ കടുകശേരിയിലാണ് സംഭവം. വധുവായ യുവതി വീട്ടുകാരുടെ ആവശ്യപ്രകാരം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
 
വിവാഹശേഷം വരന്റെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ വിജനമായ സ്ഥലത്തുവച്ച് വധുവിന്റെ കാമുകനും കൂട്ടരും കാര്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്ന് താലിമാല വരന് ഊരി നല്‍കിയ ശേഷം വധു കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. വരന്റെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് വധുവിനെയും കാമുകനെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ഊരിവാങ്ങുകയും കല്യാണത്തിന് വരന്റെ വീട്ടുകാര്‍ക്ക് നഷ്ടമായ രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവില്‍നിന്ന് വാങ്ങിനല്‍കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments