Webdunia - Bharat's app for daily news and videos

Install App

കള്ളുഷാപ്പിലെ രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 21 മെയ് 2022 (21:45 IST)
ആലുവ: നാഷണൽ ഹൈവേയ്ക്കരികിലുള്ള കള്ളുഷോപ്പിൽ നിന്ന് അനധികൃതമായി രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഇതുമായി ബന്ധപ്പെട്ടു തൊഴിലാളികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഷാപ്പ് ജീവനക്കാരായ അഭിഷേക് സലീന്ദ്രൻ, വർഗീസ് എന്നിവരാണ് പിടിയിലായത്. എന്നാൽ മൂന്നാം പ്രതിയും കള്ളുഷോപ്പ് ലൈസൻസിയുമായ പറവൂർ സ്വദേശി സുനിലിനെ പിടികൂടിയിട്ടില്ല.  

പറവൂർ കവല സെമിനാരിപ്പടിക്കടുത്തുള്ള കള്ളുഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സ്പിരിറ്റ് പിടികൂടിയത്. ആലുവ മംഗലത്ത് പാലത്തിനടുത്തുള്ള തോട്ടക്കാട്ടുകര കള്ളുഷോപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. ഇതിനൊപ്പം 350 ലിറ്റർ വ്യാജക്കള്ള്, ഒന്നരക്കിലോ സിലോൺ പേസ്റ്റ്, സാക്രിൻ എന്നിവയും പിടികൂടിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments