കള്ളുഷാപ്പിലെ രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 21 മെയ് 2022 (21:45 IST)
ആലുവ: നാഷണൽ ഹൈവേയ്ക്കരികിലുള്ള കള്ളുഷോപ്പിൽ നിന്ന് അനധികൃതമായി രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഇതുമായി ബന്ധപ്പെട്ടു തൊഴിലാളികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഷാപ്പ് ജീവനക്കാരായ അഭിഷേക് സലീന്ദ്രൻ, വർഗീസ് എന്നിവരാണ് പിടിയിലായത്. എന്നാൽ മൂന്നാം പ്രതിയും കള്ളുഷോപ്പ് ലൈസൻസിയുമായ പറവൂർ സ്വദേശി സുനിലിനെ പിടികൂടിയിട്ടില്ല.  

പറവൂർ കവല സെമിനാരിപ്പടിക്കടുത്തുള്ള കള്ളുഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സ്പിരിറ്റ് പിടികൂടിയത്. ആലുവ മംഗലത്ത് പാലത്തിനടുത്തുള്ള തോട്ടക്കാട്ടുകര കള്ളുഷോപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. ഇതിനൊപ്പം 350 ലിറ്റർ വ്യാജക്കള്ള്, ഒന്നരക്കിലോ സിലോൺ പേസ്റ്റ്, സാക്രിൻ എന്നിവയും പിടികൂടിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments