Webdunia - Bharat's app for daily news and videos

Install App

കുണ്ടന്നൂര്‍ പാലത്തില്‍ നിയന്ത്രണം; തിങ്കളാഴ്ച രാവിലെ വരെ വാഹനങ്ങള്‍ കയറ്റിവിടില്ല

പശ്ചിമ കൊച്ചി ഭാഗത്തു നിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തി വേണം യാത്ര തുടരാന്‍

രേണുക വേണു
വെള്ളി, 12 ജൂലൈ 2024 (10:04 IST)
കുണ്ടന്നൂര്‍ - തേവര പാലത്തില്‍ ഇന്നു രാത്രി മുതല്‍ യാത്രാ നിരോധനം. അറ്റകുറ്റപ്പണികള്‍ക്കായാണ് പാലം താല്‍ക്കാലികമായി അടയ്ക്കുന്നത്. ഇന്ന് രാത്രി 11 നു പാലം അടയ്ക്കും. തിങ്കളാഴ്ച രാവിലെയാകും പാലം ഇനി തുറന്നുകൊടുക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യര്‍ഥിച്ചു. 
 
പശ്ചിമ കൊച്ചി ഭാഗത്തു നിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തി വേണം യാത്ര തുടരാന്‍. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം. 
 
തൃപ്പൂണിത്തുറ ഭാഗത്തുനിന്നും പശ്ചിമ കൊച്ചി ഭാഗത്തേയ്ക്കു വരേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡ്, എംജി റോഡ് വഴി നഗരത്തിലേക്കു പ്രവേശിക്കാവുന്നതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments