Webdunia - Bharat's app for daily news and videos

Install App

കേരളത്തിലേയ്ക്ക് ട്രെയിനിൽ എത്തുന്നവർക്കും പാസ് നിർബന്ധം

Webdunia
ചൊവ്വ, 12 മെയ് 2020 (12:21 IST)
ട്രെയിൻ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പാസ് നിർബന്ധമെന്ന് സംസ്ഥാന സർക്കാർ. ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ അപേക്ഷ സമർപ്പിച്ച് പാസ് സ്വന്തമാക്കണം. മറ്റു മാർഗങ്ങളിലൂടെ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി ട്രെയിൻ മാർഗം വരുന്നതായി കാണിച്ച് പുതുതായി അപേക്ഷ നൽകണം.
 
പുറപ്പെടേണ്ട സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും നൽകണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ ഈ വിശദാംശങ്ങൾ കൃത്യമായി പരിശോധിയ്ക്കും. ആരോഗ്യ പരിശോധനകൾക്ക് ശേഷം ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവരെ 14 ദിവസത്തെ നിർബന്ധിത ഹോം ക്വറന്റീനിലേയ്ക്ക് അയക്കും, ട്രെയിൽ വരുന്നവരെ വിടുകളിൽ എത്തിയ്ക്കാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിയ്ക്കും, ഈ ഡ്രൈറവും ക്വറന്റീനിൽ കഴിയണം എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ 2 വര്‍ഷത്തേക്ക് ഒരു ഇടപാടും നടത്തിയില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും, നിയന്ത്രണങ്ങളെ കുറിച്ച് അറിയാമോ

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, കുമാരനാശാനുപോലും സാധിക്കാത്ത കാര്യമാണ് അദ്ദേഹത്തിന് സാധിച്ചത്: മുഖ്യമന്ത്രി

വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

അടുത്ത ലേഖനം
Show comments