Webdunia - Bharat's app for daily news and videos

Install App

മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തു: തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി

ശ്രീനു എസ്
വെള്ളി, 26 ഫെബ്രുവരി 2021 (18:59 IST)
നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ കുറവന്‍കോണം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നേപ്പിള്‍ സിറ്റി എന്ന സ്ഥാപനത്തിന് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് നന്തന്‍കോട് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് സ്‌ക്വാഡ്  പിടികൂടി 5510 രുപ പിഴ ചുമത്തി. സ്ഥാപനങ്ങള്‍ തങ്ങളുടെ മാലിന്യം സ്വന്തം നിലയിലോ നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനത്തിലടെയോ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് .
 
എന്നാല്‍ സ്ഥാപനത്തിന്റെ മുന്നിലുള്ള റോഡില്‍ മാലിന്യം സൂക്ഷിക്കുകയും തെരുവ് നായ്ക്കള്‍ കടിച്ച് തെരുവ് വൃത്തികേടാക്കുകയും ചെയ്തു. കൂടാതെ നന്തന്‍കോട് കനകനഗര്‍ ,കുറവന്‍കോണം ,മുട്ടട, ദിവാകരന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചവരെ പിടി കൂടി 11510 രൂപ പിഴ ചുമത്തുകയുണ്ടായി.
 
പിഴ തുക നഗരസഭയില്‍ ഒടുക്കി. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്നതിന് സംവിധാനങ്ങള്‍ നിലവിലിരിക്കെ പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി നഗരസഭ Spot the dump എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Houthi Strike: ഇസ്രായേലിലെ പ്രധാനവിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം, ഉന്നതതല യോഗം വിളിച്ച് നെതന്യാഹു

മൂലയ്ക്കിരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു, രോഗിയാണെന്ന് പറഞ്ഞ് പരത്തുന്നുവെന്ന് കെ സുധാകരൻ

ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

അടുത്ത ലേഖനം
Show comments