Webdunia - Bharat's app for daily news and videos

Install App

പോക്സോ കേസ് പ്രതിക്ക് 91 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ശനി, 30 സെപ്‌റ്റംബര്‍ 2023 (14:10 IST)
തിരുവനന്തപുരം: ടി.വി. കാണാനായി വീട്ടിലെത്തിയ പത്തു വയസുള്ള ബാലികയെ മൊബൈൽ ഫോൺ കാട്ടിത്തരാമെന്നു പറഞ്ഞു വശത്താക്കി പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കോടതി 91 വർഷത്തെ കഠിനതടവിനു വിധിച്ചു.  തിരുവല്ലം കോളിയൂർ ചന്തയ്ക്കടുത്തു അയ്യൻകാളി നഗർ ദർപ്പവിളവീട്ടിൽ രതീഷിനെ (36) യാണ് കാട്ടാക്ക പോക്സോ കോടതി ശിക്ഷിച്ചത്. 
 
തടവുശിക്ഷയ്ക്കൊപ്പം 210000 രൂപ പിഴയും വിധിച്ചു. പിഴ തുക കട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ നാലേകാൽ വർഷം അധിക തടവുശിക്ഷ അനുഭവിക്കണം.
 
കാട്ടാക്കടയിൽ പോക്സോ കോടതി വന്നശേഷം ഉണ്ടായ ഏറ്റവും വലിയ ശിക്ഷയാണിത്. കേസിനാസ്പദമായ സംഭവം നടന്നത് 2018 മാർച്ചിലാണ്. കുട്ടിയുടെ വീടിനടുത്തുള്ള ഭാര്യാ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments