Webdunia - Bharat's app for daily news and videos

Install App

യുഡിഎഫിന് കഴിഞ്ഞ തവണത്തെ മുന്നേറ്റമില്ല; ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബിജെപി മൂന്നാമത്

ഖാദര്‍ വിജയത്തിലേക്ക്, ഭൂരിപക്ഷം ഗണ്യമായി കുറയും - ബിജെപി മൂന്നാമത്

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (09:48 IST)
വേങ്ങര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 12000 വോട്ടുകള്‍ക്ക് മുന്നില്‍.  ഖാദറിനു പിന്നിലായി ഇടത് സ്ഥാനാർഥി പിപി ബഷീറാണ്. ബിജെപി സ്ഥാനാർഥിയാണ് മൂന്നാം സ്ഥാനത്ത്. ഉച്ചയോടെ വേങ്ങരയുടെ അന്തിമ ഫലം അറിയാം.

വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ കെ.എൻ.എ. ഖാദറിന്റെ ഭൂരിപക്ഷം 12,000 കടന്നു. യുഡിഎഫിന്റെ ആകെ വോട്ട് 36,000 കടന്നു. എൽഡിഎഫ് വോട്ട് 23,000, എസ്ഡിപിഐ 4872. അതേസമയം, ലീഗിന്‍റെ സ്വാധീനമേഖലയായ എആർ നഗറിൽ ഖാദറിന്‍റെ ഭൂരിപക്ഷം കുത്തനെകുറഞ്ഞതാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്.

ലോക്സഭാംഗമായതിനെത്തുടർന്ന് മുസ്‌ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കെഎൻഎ ഖാദറും, എൽഡിഎഫ് സ്ഥാനാർഥിയായി പിപി ബഷീറും ബിജെപി സ്ഥാനാർഥിയായി കെ ജനചന്ദ്രനുമാണ് രംഗത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments