വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഐസിയുവിലേക്ക് മാറ്റി

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (08:34 IST)
എഐഡിഎംകെ മുന്‍ നേതാവ് വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഇന്നലെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉള്ളതായി ശശികല പറഞ്ഞു. ബാംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കുകയായിരുന്നു വികെ ശശികല.
 
അതേസമയം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശശികലയ്ക്ക് ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ ചികിത്സ കേരളത്തിലോ പുതുച്ചേരിയിലോ ആക്കണമെന്നുകാട്ടി ശശികലയുടെ അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ശശികലയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ, മിനിറ്റുകള്‍ കൊണ്ട് ബാറ്ററി പകുതിയാകും

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപം, ഇന്ത്യയില്‍ എ ഐ ഡാറ്റ സെന്റര്‍ പദ്ധതിയുമായി ഗൂഗിള്‍

അടുത്ത ലേഖനം
Show comments