വാളയാർ എസ്ഐയ്ക്ക് ഗുരുതര വീഴ്ച, രണ്ട് പ്രോസിക്യൂട്ടർമാർക്കും പിഴവ് പറ്റി: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Webdunia
ബുധന്‍, 6 ജനുവരി 2021 (11:28 IST)
കൊച്ചി: പീഡനത്തിനിരയായ വാളയാർ സഹോദർമരുടെ മരണം അന്വേഷിച്ചതിൽ സ്ഥലം എസ്ഐക്ക് പറ്റിയത് ഗുറുതരമായ വീഴ്ചയെന്ന് ഹൈക്കോടതി. രൂക്ഷ വിമർശനമാണ് എസ്ഐക്കെതിരെ കോടതി ഉന്നയിച്ചത് കേസ് കൈകാര്യം ചെയ്ത രണ്ട് പ്രോസിക്യൂട്ടർമാർക്കും പിഴവ് സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
 
പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയ്ക്ക് വീഴ്ച സംഭവിച്ചു എന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രധാന വിമർശനം. ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കരുത്. അതിനാൽ പോക്സോ കോടതി ജഡ്ജിമാർക്ക് ആവശ്യമായ പരിശീലനം നൽകാൻ ജുഡിഷ്യൽ അക്കാഡമി ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നൽകാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ലോക്കാക്കിയ യുഎസിനെ മറികടന്ന് പാകിസ്ഥാൻ, കര- കടൽ വ്യാപാര റൂട്ടുകൾ ഇറാനായി തുറന്നു

117 കോടി രൂപ വിലമതിക്കുന്ന മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ നല്‍കി

ഇന്ത്യയുടെ പഞ്ചസാര ഉല്‍പാദനം 7% വര്‍ദ്ധിച്ചു

പാമ്പുകടിയേറ്റു ചികിത്സയിലിരിക്കെ നാലര വയസ്സുകാരി മരിച്ചു

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

അടുത്ത ലേഖനം
Show comments