Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം; സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - യോഗി ആദിത്യനാഥ്

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം: യോഗി ആദിത്യനാഥ്

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (14:50 IST)
കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും വിവാദ നായകനുമായ  യോഗി ആദിത്യനാഥ്. ഹൈക്കോടതിയും സുപ്രീംകോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്. ലൗ ജിഹാദ് അപകടരമെന്നും യോഗി പറഞ്ഞു.

ലൗ ജിഹാദ് നടക്കുന്നുണ്ടോ എന്ന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. ബിജെപിയുടെ കേരള രക്ഷാ യാത്രയ്ക്കായി കണ്ണൂരിലെത്തിയ യോഗി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി.

ജനാധിപത്യത്തിൽ ആക്രമണത്തിന് സ്ഥാനമില്ല. രാഷ്ട്രീയ അക്രമങ്ങൾ ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ തുടരുകയാണ്. സിപിഎമ്മും സർക്കാരുമാണ് രാഷ്ട്രീയ അക്രമങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും യോഗി  ആദിത്യനാഥ് പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

അടുത്ത ലേഖനം
Show comments