Webdunia - Bharat's app for daily news and videos

Install App

ഒരേസമയം രണ്ടു പേരാകാന്‍ കഴിയും; ശാലിനിയാരാണ് നാഗവല്ലിയോ?

അറിയണം നിങ്ങള്‍ ഈ നാഗവല്ലിയെ; ഇവള്‍ വിവാഹത്തട്ടിപ്പുക്കാരി ശാലിനി മാത്രമല്ല...

Webdunia
വെള്ളി, 23 ജൂണ്‍ 2017 (15:59 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയ ശാലിനിയുടെ ഇരകള്‍ വിദ്യാഭ്യാസം കുറവുള്ളതും എന്നാല്‍ സാമ്പത്തികമായും മുന്നോക്കം നില്‍ക്കുതുമായ പുരുഷന്മാരായിരുന്നു. അതിലെ ഏറ്റവും പുതിയ ഇരയാണ് ഉള്ളനൂര്‍ സ്വദേശിനി. പത്രപരസ്യത്തുലൂടെയാണ് ഇയാള്‍ ശാലിനിയെ അന്വേഷിച്ച് എത്തിയത്. രണ്ടു ഫോണുകള്‍ ഉപയോഗിച്ചിരുന്ന ശാലിനി ഒരു ഫോണില്‍ നിന്ന് നാത്തുനാണെന്നും പറഞ്ഞ് വിളിക്കാറുണ്ട്.

താന്‍ ഇപ്പോള്‍ ബംഗളൂരിലാണെന്നും ഉടന്‍ ഹൈക്കോടതിയില്‍ ജോലി ലഭിക്കുമെന്നും ഉള്ളന്നൂര്‍ സ്വദേശിയെ ധരിപ്പിച്ചിരുന്നു. നേരില്‍ കാണണം എന്ന് പറഞ്ഞപ്പോള്‍ മണ്ണാറശാല ക്ഷേത്രത്തില്‍ താന്‍ തൊഴാന്‍ വരുന്നുണ്ടെന്നും അവിടെ വച്ച കാണാമെന്ന് പറഞ്ഞതായും യുവാവ് പൊലീസില്‍ പറഞ്ഞു. തനിക്ക് ബന്ധുക്കള്‍ അധികമിലെന്ന് ശാലിനി യുവാവിനോട് പറഞ്ഞതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിളയാടിശേരില്‍ ദേവി ക്ഷേത്രത്തിലെ വിവാഹത്തിനെത്തിയ ആള്‍ ശാലിനിയെ തിരിച്ചറിഞ്ഞതാണ് സംഭവം പെളിയാന്‍ കാരണമായത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments