Webdunia - Bharat's app for daily news and videos

Install App

കട്ടിലിലേക്കു വലിച്ചെറിഞ്ഞു, കൈകാലുകള്‍ കെട്ടി പൂര്‍ണ്ണ നഗ്നനാക്കി, അവര്‍ ആറു പേരും മാറി മാറി എന്നെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ ക്രൂരപീഡനത്തിനിരയായ യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം

അന്ന് ആ രാത്രി ഹോസ്റ്റല്‍ മുറിയില്‍ സംഭവ്വിച്ചത്... - പെണ്‍കുട്ടികളുടെ പീഡനത്തിനിരയായ യുവാവ് തുറന്നു പറയുന്നു

Webdunia
ശനി, 11 നവം‌ബര്‍ 2017 (13:49 IST)
മജസ്റ്റിക്കിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പെണ്‍കുട്ടികള്‍ പീഡിപ്പിച്ച സംഭവം വൈറലായിരുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനിയിലെ ജീവനക്കാരായ ആറ്‌ പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മുപ്പതുകാരനായ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചത്.
 
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവാവ് പൊലീ‌സിനോട് പറഞ്ഞിരിക്കുന്നത്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിസീന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പെണ്‍കുട്ടികള്‍ പൊക്കിയത്.
 
‘ആറ് പേര്‍ ചേര്‍ന്ന് തന്നെ പിടികുടി അവരുടെ മുറിയിലേക്ക് കൊണ്ടുപോയി. ഉച്ചത്തില്‍ കരയാന്‍ കഴിഞ്ഞില്ല. ഷാള്‍ കൊണ്ട് അവര്‍ എന്റെ മുഖം പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. കട്ടിലിലേക്ക് വലിച്ചെ‌റിഞ്ഞശേഷം എന്റെ കൈകാലുകള്‍ കെട്ടിയിട്ടു, പൂര്‍ണ്ണ നഗ്നനാക്കി ഓരോരുത്തരും മാറി മാറി പീഡിപ്പിച്ചു. വേദന സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബോധം പോയി’. - യുവാവ് പറയുന്നു. 
 
പുറം‌ലോകം തിരിച്ചറിയുമെന്ന ആശങ്കയുള്ളതിനാല്‍ പരാതിയില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍, കാര്യങ്ങള്‍ ഗൌരവത്തോടെ കാണുന്നുവെന്നും സി സി ടി വി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. 
 
യുവാവിനെ കാണാതായതോടെ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ എത്തിയത്. സംഭവത്തില്‍ മജസ്‌റ്റിക് പൊലീസ് കേസെടുത്തുവെങ്കിലും പെണ്‍കുട്ടികള്‍ അറസ്‌റ്റ് ചെയ്‌തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments