താടി വളര്‍ത്തി കോളേജില്‍ കയറാമെന്ന് കരുതണ്ട! - ഇത് പാമ്പാടി നെഹ്‌റു കോളേജ് ആണ്, കഷ്ടം!!

വിദ്യാര്‍ത്ഥികളുടെ ഫീസ് വേണം, പക്ഷേ ക്ലാസില്‍ ഇരിക്കാന്‍ പാടില്ല!

Webdunia
ബുധന്‍, 26 ജൂലൈ 2017 (07:40 IST)
ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയോടെയാണ് പാമ്പാടി നെഹ്‌റു കോളേജ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വിവാദങ്ങള്‍ കൊണ്ട് കുമിഞ്ഞ കോളെജ് വീണ്ടും വാര്‍ത്തകളിലേക്ക്. താടി വളര്‍ത്തിയെന്ന കാരണത്താല്‍ കോളെജില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബി.ഫാം നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.
 
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരം കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പായത്. ചര്‍ച്ചയില്‍ കോളെജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പല വ്യവസ്ഥകളും എടുത്തുമാറ്റിയിരുന്നു. കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പാണ് അധികൃതര്‍ തെറ്റിച്ചിരിക്കുന്നത്.
 
മാനേജുമെന്റിനെതിരെ നടന്ന സമരത്തില്‍ വലിയ പങ്കാളത്തമുണ്ടായിരുന്ന ഫാര്‍മസി കോളേജിലാണ് ഇപ്പോള്‍ നടപടി. രക്ഷിതാക്കള്‍ കോളേജില്‍ വന്ന് സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയാല്‍ മാത്രമേ ക്ലാസില്‍ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. താടിവെച്ച കുട്ടികളെ കണ്ടെത്തിയ ശേഷം അവരെ ക്ലാസില്‍നിന്ന് പുറത്താക്കും. ഹാജര്‍ നല്‍കില്ല. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫീസ് അടച്ച കുട്ടികളെ പോലും ക്ലാസില്‍ കയറ്റുന്നില്ല.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments