Webdunia - Bharat's app for daily news and videos

Install App

നികുതി വെട്ടിപ്പ് : അമലയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

അമലയുടെ മറുപടിക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (09:28 IST)
പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടി അമലാ പോള്‍ എത്തിയത് വലിയ വാര്‍ത്തയായിര്‍ന്നു. അമല തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. എന്നാല്‍ ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
 
തനിക്കു ഇന്ത്യന്‍ പൗരത്വമുണ്ടെന്നും അതിനാല്‍ രാജ്യത്ത് എവിടെയും സ്വത്ത് സമ്പാദിക്കാമെന്നുമാണ് അമലാ പോള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയിട്ടും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച അമലയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കൂട്ടപ്പൊങ്കാലയാണ്. 
 
വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാനവിവരം പോലും നടിക്ക് അറിയില്ലെന്നായിരുന്നു ഒരു കമന്റ്.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ പൗരനു ബാധ്യതയുണ്ടെന്നും കോടികള്‍ പ്രതിവര്‍ഷം നികുതി അയ്ക്കുന്നുവെന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments