Webdunia - Bharat's app for daily news and videos

Install App

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; പ്രതിപക്ഷ സംഘടനകൾ തമ്മിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ഏറ്റുമുട്ടി

പ്രതിപക്ഷ സംഘടനകൾ തമ്മിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ കയ്യാങ്കളി

Webdunia
വ്യാഴം, 25 മെയ് 2017 (11:20 IST)
സര്‍ക്കാറിന്റെ ഒന്നാ വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘര്‍ഷം. നോർത്ത് ഗേറ്റിന് മുന്നിലാണ് സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. 
 
യുവമോർച്ചക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും വലിച്ചെറിഞ്ഞു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. 
 
പിണറായി സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ വൈകീട്ടാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്. സെക്രട്ടേറിയറ്റിന്‍റെ സമരഗേറ്റായ നോർത്ത് കവാടത്തിന് മുന്നിൽ ഇരുകൂട്ടർക്കും ഇടംവേണമെന്നതിനെ ചെല്ലി ചെറിയ പ്രശനങ്ങല്‍ ഇന്നലെ ഉടലെടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപ്പെട്ടാണ് സമാധാനം ഉണ്ടാക്കിയത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments