Webdunia - Bharat's app for daily news and videos

Install App

ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേഡല്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി, വിചാരണ നേരിടാനാവില്ല

Webdunia
ചൊവ്വ, 16 മെയ് 2017 (19:21 IST)
നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാല് ബന്ധുക്കളെ നിഷ്കരുണം കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍‌സണ്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും അതിനാല്‍ വിചാരണ നേരിടാനാവില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
 
വിദഗ്ധസംഘത്തെക്കൊണ്ട് കേഡലിനെ പരിശോധിക്കണമെന്ന പൊലീസിന്‍റെ അപേക്ഷ പരിഗണിക്കവെയാണ്, വിചാരണ നേരിടാനാവില്ലെന്ന കാ‍ര്യം കോടതിയെ അറിയിച്ചത്.  
 
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം സംഭവിച്ചത്. ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട കേഡല്‍ പിന്നീട് തിരികെയെത്തി കീഴടങ്ങുകയായിരുന്നു. അന്നുമുതല്‍ തന്നെ പരസ്പരവിരുദ്ധമായ മൊഴികളാണ് കേഡല്‍ പൊലീസിന് നല്‍കിയിരുന്നത്. 
 
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന വിദ്യ പരീക്ഷിക്കുകയായിരുന്നു എന്ന് കേഡല്‍ പൊലീസിനോട് പറഞ്ഞത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. 

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി

കേന്ദ്രസര്‍ക്കാരിന്റെ വാദം ആവര്‍ത്തിച്ച് ശശി തരൂരും: ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന്റെ ഒത്തുതീര്‍പ്പിന് ട്രംപ് ഇടപെട്ടിട്ടില്ല

Nimisha Priya Case: 'വധശിക്ഷ ഉടന്‍ നടപ്പിലാക്കണം'; ഒത്തുതീര്‍പ്പിനില്ലെന്ന് ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍

അടുത്ത ലേഖനം
Show comments