ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള ഒഡീഷ്യയന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

ഒഡീഷ്യയന്‍ യുവതിക്ക് ജോലി വാഗ്ദാനം, പിന്നെ പീഡനം, ഈ രാജാവ് ആരാണെന്ന് അറിയണോ?

Webdunia
ബുധന്‍, 5 ജൂലൈ 2017 (12:02 IST)
ബിസ്ക്കറ്റ് രാജാവ് ആയിരുന്ന രാജന്‍ പിള്ളയുടെ സഹോദരനും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രാജ്മോഹന്‍ പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരി ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവതി തനിക്ക് സംഭവിച്ച പീഡനത്തെക്കുറിച്ച് ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞത്. തുടര്‍ന്ന് ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
 
ഏജന്റ് വഴി പിള്ളയുടെ വീട്ടില്‍ ജോലില്ലെത്തിയ ഒഡീഷ്യയന്‍ യുവതിയാണ് പീഡനത്തിന് ഇരയായത്. 
സമാനമായി നിരവധി പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉടമയായിരുന്ന രാജന്‍ പിള്ള മരിച്ചത് ജയിലില്‍വച്ചായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒമ്പത് കമ്പനികളുടെ കൂട്ടുകമ്പനിയായി രൂപീകരിച്ചതാണ് ബീറ്റ ഗ്രൂപ്പ്.

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

അടുത്ത ലേഖനം
Show comments