Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യരും സന്ധ്യയും തമ്മിൽ അഭേദ്യമായ അവിഹിതബന്ധം, മഞ്ജു വൈരാഗ്യം തീർക്കുന്നു: ആഞ്ഞടിച്ച് പി സി ജോർജ്

മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ കൂടെ പോകുന്നില്ല? - പി സി ജോർജ് പറയുന്നു

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (11:44 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്തിയതാണെന്ന് പൂഞ്ഞാർ എം എൽ എ പിസി ജോർജ്. മഞ്ജു വാര്യർക്കും കേരള പൊലീസിനുമെതിരെ രുക്ഷമായ വിമർശനങ്ങളാണ് പി സി ജോർജ്ജ് ഉന്നയിക്കുന്നത്. മനോരമ ഓൺലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 
 
'മഞ്ജു നല്ല നടിയാണ്. അവരുടെ അഭിനയം ഇഷ്ടമാണ്. പക്ഷേ മഞ്ജുവിന്റെ മനസ് കഠിനമാണ്. മഞ്ജു ഇപ്പോൾ വൈരാഗ്യം തീർക്കുകയാണ്. വളരെ അപകടമായ ചതിക്കുഴിയിലാണ് മഞ്ജു ഇപ്പോൾ ചെന്നുപെട്ടിരിയ്ക്കുന്നത്. മകൾ മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിനൊപ്പം പോകുന്നില്ല. അതും ഒരു പെൺകുട്ടി?. - പി സി ജോർജ് ചോദിക്കുന്നു.
 
മഞ്ജുവിനൊപ്പം എഡിജിപി ബി സന്ധ്യയ്ക്കെതിരേയും രൂക്ഷ വിമർശനങ്ങളാണ് ജോർജ്ജ് ഉന്നയിക്കുന്നത്. ഇപ്പോൾ കേസിനു നേതൃത്വം കൊടുക്കുന്നത് സന്ധ്യയാണെന്നും അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും ഇതിൽ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും പി സി ജോർജ്ജ് പറയുന്നു. സിനിമയിൽ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തിൽ പങ്കുണ്ടെന്നാണ് എം എൽ എയുടെ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments