സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജു കൊട്ടാരക്കരയ്ക്ക് സ്ത്രീത്വത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്? - ആഞ്ഞടിച്ച് പി സി

തുടക്കം മുതല്‍ ദിലീപിനെ കടന്നാക്രമിക്കുന്ന ബൈജു കൊട്ടരക്കരയ്ക്ക് കണക്കിനു കൊടുത്ത് പിസി

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (08:02 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലേക്ക് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതു മുതല്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ആളാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിനെതിരേയും ഭാര്യ കാവ്യാ മാധവനെതിരേയും രൂക്ഷ വിമര്‍ശനമായിരുന്നു ബൈജു കൊട്ടാരക്കര നടത്തിയത്.
 
തുടക്കം മുതല്‍ ദിലീപിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്ന കൊട്ടാരക്കരയ്ക്കെതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. സ്വന്തം ഭാര്യയുമായി വിവാഹമോചനം നടത്തിയ ബൈജുവിനു സ്ത്രീത്വത്തെ കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് പി സി ചോദിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് എതിരെ സംസാരിക്കുന്നതിനോടും പി സിക്ക് വിയോജിപ്പാണുള്ളത്.
 
നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയതാണ് എന്ന വാദത്തില്‍ പിസി ജോര്‍ജ് ഉറച്ച് നില്‍ക്കുകയാണ്
പിസി. കേസിന്റെ തുടക്കം മുതല്‍ പോലീസിനെതിരെ പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

അടുത്ത ലേഖനം
Show comments