Webdunia - Bharat's app for daily news and videos

Install App

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി !

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി

WEBDUNIA
ചൊവ്വ, 4 ജൂണ്‍ 2024 (17:41 IST)
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ സഖ്യം. യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയത്തിലേക്ക്. ബിജെപിക്ക് 31 സീറ്റുകള്‍ മാത്രം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 62 സീറ്റുകളാണ് യുപിയില്‍ നിന്ന് മാത്രം നേടിയത്. 
 
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി. ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ്ങിനെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അവധേഷ് പ്രസാദ് 54,783 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ബിജെപി രാമക്ഷേത്രം പണികഴിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ 'രാമക്ഷേത്ര രാഷ്ട്രീയം' ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments