രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വന്‍ തോല്‍വി !

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി

WEBDUNIA
ചൊവ്വ, 4 ജൂണ്‍ 2024 (17:41 IST)
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ സഖ്യം. യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 38 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസും വിജയത്തിലേക്ക്. ബിജെപിക്ക് 31 സീറ്റുകള്‍ മാത്രം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 62 സീറ്റുകളാണ് യുപിയില്‍ നിന്ന് മാത്രം നേടിയത്. 
 
രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ കനത്ത തോല്‍വി ബിജെപിക്ക് ഇരട്ടി പ്രഹരമായി. ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ്ങിനെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അവധേഷ് പ്രസാദ് 54,783 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ബിജെപി രാമക്ഷേത്രം പണികഴിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ 'രാമക്ഷേത്ര രാഷ്ട്രീയം' ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments