Webdunia - Bharat's app for daily news and videos

Install App

കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കല്‍ക്കി കോച്ച്‌ലിന്‍

Webdunia
ചൊവ്വ, 8 ഏപ്രില്‍ 2014 (14:47 IST)
PRO
PRO
കുട്ടിക്കാലത്ത് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ബോളിവുഡ് നടി കല്‍കി കോച്ച്‌ലിന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പുറത്തുപറയാതിരുന്നതെന്നും കല്‍ക്കി പറഞ്ഞു. ദേവ്‌ ഡി, യേ ജവാനി ഹേ ദീവാനി, സിന്ദഗി ന മിലേഗ ദുബാര തുടങ്ങിയ ചിത്രങ്ങളാണ് കല്‍കിയെ ശ്രദ്ധേയയാക്കിയത്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഭാര്യയാണ്.

തന്നെ സംബന്ധിച്ച് ഇത് ഒരു ദിവസത്തെ വാര്‍ത്തയല്ല. കുറേക്കാലമായി താന്‍ അനുഭവിച്ചുപോന്ന യാഥാര്‍ഥ്യമാണ്. നിരവധി സുഹൃത്തുക്കളും സമാനമായ സാഹചര്യം നേരിട്ടവരാണെന്നും കല്‍ക്കി പറഞ്ഞു.

രാജ്യത്തെ 53 ശതമാനം പേരും കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്നു. ഇത് ഔദ്യോഗിക കണക്കാണ്. എന്നാല്‍ യാഥാര്‍ഥ കണക്ക് ഇതിലും അധികമായിരിക്കും. സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം മൂലം പലരും ഇക്കാര്യം തുറന്നുപറയാറില്ലെന്നും കല്‍ക്കി പറയുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

Show comments