Webdunia - Bharat's app for daily news and videos

Install App

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുട്ടിയെ കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍ ; മരണത്തില്‍ നിന്ന് രക്ഷിച്ച് ഡോക്ടര്‍മാര്‍

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുട്ടിയെ കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍ !

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (16:51 IST)
നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ നദിയില്‍ ഒഴുക്കി കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍. പിന്‍ഡ്വാര എന്ന ഗ്രാമത്തിലെ കുലി ബായ് എന്ന 22 കാരിയാണ് ഈ കുട്ടിയ്ക്കു ജന്മം നല്‍കിയത്. എന്നാല്‍ കുട്ടിയുടെ ഈ അവസ്ഥയ്ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് സാധാരണ കുട്ടികളെ പോലെ ആക്കാമെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
 
കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പിന്‍ഡ്വാര ആശുപത്രിയിലെ ഡോക്ടര്‍ ഉടന്‍ തന്നെ നല്ല ചികിത്സ ലഭ്യമാകുന്ന ജെയ്പൂര്‍ എസ്എംഎസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് കുട്ടിയെ അയക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുള്ള നാല് ഡോക്ടര്‍മാരുടെ സംഘം കുട്ടിയുടെ നാല് കാലുകളില്‍ രണ്ട് കാലുകളും ജനനേന്ദ്രിയവും വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്നും എന്നാല്‍ കുട്ടിയെ നിരീക്ഷിക്കാനായി ഒരാഴ്ച ആശുപത്രിയില്‍ കിടത്തുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

അടുത്ത ലേഖനം
Show comments