Webdunia - Bharat's app for daily news and videos

Install App

പ്രണയ നൈരാശ്യത്തില്‍ മുന്‍ കാമുകന്‍ തൂങ്ങിമരിച്ചു; യുവതിക്കെതിരെ പൊലീസ് കേസെടുത്തത് വിവാഹ ദിവസം

പ്രണയ നൈരാശ്യം കാമുകന്‍ പ്രതികാരം വീട്ടിയത് ഇങ്ങനെയോ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (14:43 IST)
മറ്റൊരാളുമായി വിവാഹത്തിന് സമ്മതിച്ച് കാമുകി തന്നെ വഞ്ചിച്ചു എന്നാരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഉല്‍സാഹനഗറില്‍ നടന്ന സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ വിവാഹ ദിവസം തന്നെ കേസെടുത്തു. ഉല്‍സാഹ നഗറില്‍ തന്നെ താമസിക്കുന്ന ഹനി വാസ്വാനിയാണ് മരിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 
നാട്ടുകാരിയായ രജനിയുമായി ഇയാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഏഴു വര്‍ഷമായി ഇവര്‍ നിരന്തരം കാണാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഇരുവരും പിരിഞ്ഞതോടെ രണ്ടു പേരുടെയും വിവാഹം വേറെ രണ്ടു പേരുമായി  ഈ മാസം തന്നെ തീരുമാനിക്കുകയും ചെയ്തു.  വേറെ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും രജനിയെ വിവാഹം കഴിക്കാന്‍ ഹനി അവസാന നിമിഷം വരെ ആഗ്രഹിച്ചിരുന്നു.
 
തുടര്‍ന്ന് മെയ് 21 ന് കല്യാണിന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇയാള്‍ രജനിയെ വിളിച്ചു വരുത്തിയെങ്കിലും അവിടെ വെച്ച് വീണ്ടും വഴക്കുണ്ടാക്കി. പിന്നീട് രജനിയെ വീഡിയോ കോളിലൂടെ വിളിച്ച ഹനി താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെങ്കിലും രജനി അത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇതിന് പിന്നാലെ ഹനി സ്വന്തം ഫ്‌ളാറ്റിലെ സീലിംഗ്ഫാനില്‍ തൂങ്ങി മരിക്കുകയും ചെയ്തു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments