Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിക്ക് ശരിക്കും ബിരുദമുണ്ടോ എന്ന് അന്വേഷിച്ചു; അപ്പോള്‍ തന്നെ ചുമതലയില്‍ നിന്ന് നീക്കി

Enquiry against PM's education

Webdunia
വ്യാഴം, 12 ജനുവരി 2017 (13:26 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട വിവരരാവകാശ കമ്മീഷണറെ പുറത്താക്കി. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ച് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന എം എസ് ആചാര്യലുവിനെയാണ് നീക്കിയത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദപഠനം 1978ല്‍ പൂര്‍ത്തിയാക്കിയതായാണ് പറയുന്നത്. ഇതനുസരിച്ച് ഈ വര്‍ഷത്തെ മുഴുവന്‍ ബി എ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ നല്കാന്‍ ഡിസംബര്‍ 21നാണ് ഡല്‍ഹി സര്‍വ്വകലാശാലയോട് വിവരാവകാശ കമ്മീഷണറായ ആചാര്യുലു ആവശ്യപ്പെട്ടത്. വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലായിരുന്നു നടപടി.
 
കഴിഞ്ഞവര്‍ഷം ഇതു സംബന്ധിച്ച അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല നിരസിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങളാണ് ഇതെന്നും അതില്‍ പൊതുതാല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥികളും പൊതുതാല്പര്യത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ആചാര്യുലുവിന്റെ നിലപാട്.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments