Webdunia - Bharat's app for daily news and videos

Install App

300 ലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധമെന്ന് വെളിപ്പെടുത്തല്‍; യുവാവിന് ദുബായ് കോടതിയുടെ തടവ് ശിക്ഷ

300 ലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധമോ?

Webdunia
ചൊവ്വ, 23 മെയ് 2017 (09:31 IST)
300 ലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയ യുവാവിന് ദുബായ് കോടതിയുടെ തടവ് ശിക്ഷ. മൊറോക്കോ സ്വദേശിയായ ഇരുപത്തൊമ്പത് കാരനാണ് ഇത്തരത്തില്‍ ലോകത്തെ ഞെട്ടിച്ച ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പെണ്‍വാണിഭം നടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ദുബായ് പൊലീ‍സ് ഇയാളെ അറസ്റ്റ് ചെയ്ത് ഫൈന്‍ ഈടാക്കിയിരുന്നു.
 
കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഇടപാടുകാരെ പിടിച്ചിരുന്ന ഇയാളെ വളരെ തന്ത്രപരമായാണ് പൊലിസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പുരുഷന്മാരുമായി കിടപ്പറ പങ്കുവെച്ചെന്ന വിവരവും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇടപാടുകള്‍ക്ക് 1500 ദിര്‍ഹം ഫീസ് പറഞ്ഞ് ഫേസ്ബുക്കും ട്വിറ്ററും സ്‌നാപ്പ്ചാറ്റും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വഴി സ്ത്രീകളുടെയും ആണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു ഇയാള്‍ പെണ്‍‌വാണിഭം നടത്തിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments