Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; തമിഴ്നാട്ടിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 57 പേർക്ക്, ആകെ രോഗികൾ 124

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (17:14 IST)
തമിഴ്നാടിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊവിഡ് 19. കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിച്ചു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത് 57 പേരിലാണ്. ഇതോടെ രോഗികളുടെ എണ്ണം 124 ആയി ഉയർന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 50 പേർ ഡൽഹി നിസാമുദ്ദീനിൽ നടന്ന ത‌ബ്‌ലീഗ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മറ്റു ഏഴ് പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്.
 
സംസ്ഥാനത്തു നിന്നു 1136 പേർ യോഗത്തിൽ പങ്കെടുത്തുവെന്നാണു സർക്കാരിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ 581 പേരെ ഇതിനകം കണ്ടെത്തി. മറ്റുള്ളവരെ കൂടി കണ്ടെത്തി അവരുമായി സമ്പർക്കത്തിൽ വന്നവരെ കൂടി ക്വാറന്റീൻ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പലരേയും കണ്ടെത്താൻ കഴിയാത്തതും ആശങ്ക ഉണർത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments