Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ പിന്തുണച്ചതിന് ചെറുമകന്റെ മുന്നിലിട്ട് 60കാരിയെ ബലാത്സംഗം ചെയ്തു: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ 60കാരിയും 17കാരിയും സുപ്രീം കോടതിയില്‍

ശ്രീനു എസ്
ചൊവ്വ, 15 ജൂണ്‍ 2021 (09:45 IST)
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബലാത്സംഗ പരാതിയുമായി 60 കാരിയും 17 കാരിയും സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്തന്നാണ് പരാതി. മെയ് നാലിന് 60കാരിയുടെ വീട്ടില്‍ ആക്രമിച്ച് കയറുകയും മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
 
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മേദിനിപൂര്‍ സ്വദേശിയായ സ്ത്രീയുടെ പരാതി സ്വീകരിച്ചില്ലെന്നും പറയുന്നു. മെയ് ഒന്‍പതിനായിരുന്നു 17കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. പീഡനത്തില്‍ ബോധം നഷ്ട്‌പ്പെട്ട പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments