മഹാരാഷ്ട്രയിൽ വിനോദയാത്രികരുടെ ബസ് 400 അടി താഴ്ചയിലേക്ക് പതിച്ചു; 32 മരണം

Webdunia
ശനി, 28 ജൂലൈ 2018 (15:40 IST)
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 32 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് അം‌ബെയ്‌ലിഗട്ടിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസിൽ 35 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.  
 
ദാംപോലി സർവകലാശാലയിൽ നിന്നും വിനോദ സഞ്ചാരത്തിനായി മഹാരാഷ്ട്രയിലെത്തിയ ജീവനക്കാരുടെ സംഘമാണ് അപകടത്തിൽ പെട്ടത്. 400 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ നിന്നും ജീവനോടെ രക്ഷപെട്ട ഒരാൾ സഹായത്തിനായി ശബ്ദമുണ്ടാക്കിയതോട്രെയാണ് നാട്ടുകാർ സംഭവം അറിയുന്നത്.
 
അപകടം നടന്ന് അധികം വൈകാതെ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു. പൂനയിൽ നിന്നും പ്രത്യേക ദുരന്ത നിവാരനം സംഘമെത്തി രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്. രക്ഷപെട്ട ആളുടെ ആരോഗ്യ നിലയെ കുറിച്ച് ഇതേവരെ വ്യക്തത വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments