ഇത് മോദിയ്‌ക്ക് വെല്ലുവിളി; ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ബാബ രാംദേവ്?

ഇത് മോദിയ്‌ക്ക് വെല്ലുവിളി; ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി ബാബ രാംദേവ്?

Webdunia
ഞായര്‍, 29 ജൂലൈ 2018 (11:55 IST)
2002 മുതല്‍ സന്‍സ്‌കാര്‍ ടിവിയിലെ വയറുകൊണ്ടുള്ള അഭ്യാസപ്രകടനത്തിന് ശേഷമാണ് ബാബാ രാംദേവ് എന്ന രാം കിശന്‍ യാദവ് ഇന്ത്യയില്‍ പ്രശസ്തനാകുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് യോഗയിലും പിന്നീട് ബിസിനസിലും ആത്മീയതയിലും ഒരുപോലെ തിളങ്ങിയ ബാബ രാംദേവിന്റെ കഥ പറയുന്ന പുസ്‌തകവും ഇന്ന് വിപണിയിൽ ലഭ്യമാണ്.
 
എന്നാൽ, അടുത്തിടെ ന്യൂയോർക്ക് ടൈംസ് ബാബാ രാംദേവിനേയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും താരതമ്യം ചെയ്‌‌ത് ഒരു ഫീച്ചർ എഴുതിയതും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഭാവിയിലെ പ്രധാനമന്ത്രി ആകാൻ പോലും ബാബാ രാംദേവിന് കഴിയുമെന്നും അതിൽ പറയുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമായി മാറിയിരിക്കുകയാണ് ബാബ രാംദേവ്.
 എന്നാൽ വിവാദങ്ങളെ കൂട്ടുപിടിച്ച് തിളങ്ങാൻ നിൽക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ്
.
 
രാംദേവിന്റെ പതഞ്ചലിയും ട്രംപിന്റെ ഓർഗനൈസേഷനുകളും ഭീമമായ വ്യവസായ സംരഭങ്ങളാണെന്നത് വാസ്‌തവമാണ്, എന്നാൽ അവരുടെ സ്വഭാവം തമ്മിൽ വിലയിരുത്തുമ്പോൾ വളരെ അസാധാരണമാണ്. തന്റെ ബിസിനസ്സ് വിജയിപ്പിക്കുന്നതിന് ഏത് തരത്തിലുള്ള അടവുകൾ പയറ്റാനും ട്രംപ് മറക്കാറില്ല. സ്‌ത്രീകളെ ബഹുമാനിക്കാതെ തന്നെ അവരെ ബഹുമാനിക്കുന്നതരത്തിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്യുന്നു. ട്രംപിന് ഇന്ത്യയിൽ നിന്നുള്ള മറുപടിയാണ് ബാബ രാംദേവ് എന്ന് അദ്ദേഹം സ്വയം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

അടുത്ത ലേഖനം
Show comments