അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഭിറാം മനോഹർ
വ്യാഴം, 12 ജൂണ്‍ 2025 (18:39 IST)
അഹമ്മദാബാദില്‍ വ്യാഴാഴ്ച ഉച്ചയോടെ സംഭവിച്ച  ദാരുണമായ വിമാനാപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടതിന് പിന്നാലെ കുറച്ച് മിനിറ്റുകള്‍ക്കകം തകര്‍ന്ന് വീണത്. വിമാനത്തില്‍ മൊത്തം 242 യാത്രക്കാരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.യാത്രക്കാരില്‍ ഉണ്ടായിരുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം അപകടത്തില്‍ മരണപ്പെട്ടതായാണ് റിപ്പ്‌പൊര്‍ട്ടുകള്‍ പറയുന്നത്. അപകടത്തിന് പിന്നാലെ സ്ഥനാത്ത് പൂര്‍ണ്ണമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ എയര്‍ ഇന്ത്യക്കെതിരായ ഹാഷ്ടാഗുകളാണ് പ്രചരിക്കുന്നത്. എയര്‍ ഇന്ത്യയിലെ യാത്ര സുരക്ഷിതമല്ലെന്നും പലപ്പോഴും പല സാങ്കേതിക പ്രശ്‌നങ്ങളും യാത്ര ദുഷ്‌കരമാക്കാറുണ്ടെന്നും പല ഉപയോക്താക്കളും ട്വിറ്ററില്‍ പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ഞങ്ങള്‍ക്കൊപ്പം: യുദ്ധത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യയാണെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി സെലന്‍സ്‌കി

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

അടുത്ത ലേഖനം
Show comments