Webdunia - Bharat's app for daily news and videos

Install App

ചെന്നൈയില്‍ സ്ത്രീകളിലെ ബ്രെസ്റ്റ് കാന്‍സര്‍ രോഗം ഏഴുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 മാര്‍ച്ച് 2023 (11:11 IST)
ചെന്നൈയില്‍ സ്ത്രീകളിലെ ബ്രെസ്റ്റ് കാന്‍സര്‍ രോഗം ഏഴുവര്‍ഷത്തിനിടെ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പും അദ്യാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016-18 കാലത്തെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷം പേരില്‍ 52 പേര്‍ക്കാണ് ബ്രസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇത് 2006-11കാലത്ത് ഒരു ലക്ഷത്തില്‍ 27.5 ആയിരുന്നു. 
 
അതേസമയം ചെന്നൈയില്‍ പുരുഷന്മാരില്‍ കൂടുതലും കാണുന്നത് ശ്വാസകോശ കാന്‍സറാണ്. ഇതിന്റെ നിരക്ക് 12.7 ആണ്. രണ്ടാമതുള്ള വായിലെ കാന്‍സര്‍ 12.3ആണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 9.9 ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments