Webdunia - Bharat's app for daily news and videos

Install App

'അമേരിക്കയേക്കാൾ സുരക്ഷിതം ഇവിടെ'; വിസ നീട്ടിക്കിട്ടാൻ കോടതിയെ സമീപിച്ച്‌ യു എസ് നാടകകൃത്ത്

അനു മുരളി
വ്യാഴം, 30 ഏപ്രില്‍ 2020 (18:33 IST)
കൊവിഡ് 19ന്റെ പ്രതിസന്ധികൾക്കിടയിൽ ലോകമെമ്പാടുമുള്ള മലയാളികൾ സ്വന്തം നാട്ടിലേക്ക് വരാൻ പരിശ്രമിക്കുമ്പോൾ 74 കാരനായ യുഎസ് പൗരൻ കേരളത്തിൽ തന്നെ തുടരാനുള്ള വഴികൾ തേടുകയാണ്. തന്റെ വിസ ആറുമാസം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നാടക സംവിധായകനും രചയിതാവുമായ ടെറി ജോൺ കൺവേർസ് കേരള ഹൈക്കോടതിയെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
 
“അമേരിക്കയിൽ ഉള്ളതിനേക്കാൾ എനിക്ക് ഇവിടെ കൂടുതൽ സുരക്ഷിതത്വം തോന്നുന്നു. യുഎസിലെ സ്ഥിതി ഇപ്പോൾ വളരെ മോശമാണ്. എനിക്ക് ഇവിഎ തുടർന്നാൽ മതി. കൊച്ചിയിൽ ഒരു ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, അവിടെ എനിക്ക് സുഖവും സുരക്ഷിതത്വവുമുണ്ട്,” ടെറി ജോൺ കൺ‌വേർ‌സ് പറഞ്ഞു.
 
“ഇന്ത്യ പൊതുവെ, പ്രത്യേകിച്ചും കേരളം, വൈറസ് പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് കേരള സർക്കാർ ജനങ്ങളെ വളരെ കാര്യക്ഷമമായി ബോധവാന്മാരാക്കുന്നു.' അദ്ദേഹം പറയുന്നു. നിലവിൽ കൊച്ചിയിലെ പനമ്പിളി നഗറിലാണ് അദ്ദേഹം താമസിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments