കശാപ്പ് നിയന്ത്രണത്തില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കും; മാറ്റമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

കശാപ്പ് നിയന്ത്രണത്തില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കും

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (14:03 IST)
എതിര്‍പ്പുകള്‍ ശക്തമായി തുടരുന്നതിനാല്‍ കശാപ്പിനായുള്ള കാലി വില്‍പന നിരോധിച്ച വിജ്ഞാപനത്തില്‍ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍.

നിലവിലെ ആശങ്കകള്‍ പരിഹരിച്ച് വിജ്ഞാപനത്തില്‍ വ്യക്തത വരുത്തും. ജനങ്ങളുടെ ഭക്ഷണരീതിയില്‍ ഇടപെടാന്‍ സാര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഉത്തരവ് രാജ്യത്തെ കശാപ്പ് വ്യവസായത്തെ മോശമായി ബാധിക്കണമെന്ന തരത്തിലുള്ളതല്ലെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

കശാപ്പിനായുള്ള കാലി വില്‍‌പന നിരോധിച്ച നടപടി ഫാസിസമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്. ഫാസിസമെന്ന വാക്ക് എന്നും കേള്‍ക്കാറുണ്ടെങ്കിലും രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യം മാത്രമെ ബിജെപിക്ക് ഉള്ളുവെന്നും കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി പറഞ്ഞു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments