Webdunia - Bharat's app for daily news and videos

Install App

ഭാര്യയും മക്കളും എഐഎഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുത്തു; ഡിഎംകെ പ്രവര്‍ത്തകനായ ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഭാര്യയും മക്കളും എഐഎഡിഎംകെയുടെ ചടങ്ങില്‍ പങ്കെടുത്തതായിരുന്നു പ്രശ്‌നത്തിന് കാരണം

Webdunia
വെള്ളി, 6 മെയ് 2016 (13:26 IST)
ഭാര്യയും മക്കളും എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പോയതില്‍ മനംനൊന്ത് ഡിഎംകെ പ്രവര്‍ത്തകനായ ഭര്‍ത്താവ് ജീവനൊടുക്കി. പി രാമന്‍ എന്ന ഡിഎംകെ പ്രവര്‍ത്തകനാണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ഞായറാഴ്ച്ച നടന്ന ജയലളിതയുടെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിന് രാമന്റെ നിര്‍ദേശം അവഗണിച്ച് ഭാര്യയും മക്കളും പോയിരുന്നു. തിങ്കളാഴ്‌ച ഡിഎംകെയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രാമനെ സ്വന്തം പാര്‍ട്ടിക്കാന്‍ ചോദ്യം ചെയ്യുകയും പരസ്യമായി പരിഹസിക്കുകയും ചെയ്‌തിരുന്നു. ഭാര്യയും മക്കളും എഐഎഡിഎംകെയുടെ ചടങ്ങില്‍ പങ്കെടുത്തതായിരുന്നു പ്രശ്‌നത്തിന് കാരണമായത്.

വൈകിട്ട് വീട്ടിലെത്തിയ രാമന്‍ മുറിയില്‍ കയറി അകത്തു നിന്നും കുറ്റിയിടുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments