Webdunia - Bharat's app for daily news and videos

Install App

ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ കേണപേക്ഷിച്ചു‍; ആദ്യം ആക്രമണം നിര്‍ത്തേണ്ടത് പാകിസ്ഥാന്‍ ആണെന്ന് മനോഹര്‍ പരീക്കര്‍

ആദ്യം ആക്രമണം നിര്‍ത്തേണ്ടത് പാകിസ്ഥാന്‍ ആണെന്ന് മനോഹര്‍ പരീക്കര്‍

Webdunia
ശനി, 26 നവം‌ബര്‍ 2016 (17:58 IST)
അതിര്‍ത്തിയിലെ ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ അപേക്ഷിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാന്റെ അപേക്ഷയ്ക്ക് ശേഷം അതിര്‍ത്തിയില്‍ വെടിവെപ്പിന് അല്പം ശമനം ഉണ്ടായതായും പരീക്കര്‍ പറഞ്ഞു. പനാജിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് പരീക്കര്‍ ഇങ്ങനെ പറഞ്ഞത്.
 
പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്കാന്‍ തുടങ്ങിയതോടെ തിരിച്ചടി നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ അപേക്ഷിച്ചു. പാക് സൈന്യം കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഇന്ത്യന്‍ സൈനികന്റെ തല വെട്ടി മാറ്റിയിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പാകിസ്ഥാന് വലിയ നാശനഷ്‌ടം ഉണ്ടായെന്നും പരീക്കര്‍ പറഞ്ഞു.
 
ഇതിനുശേഷമാണ് ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് ആക്രമണങ്ങളില്‍ താല്പര്യമില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാനാണ് ആദ്യം ആക്രമണം നിര്‍ത്തേണ്ടത്. കഴിഞ്ഞ രണ്ടു ദിവസമായി അതിര്‍ത്തി പ്രദേശത്ത് വെടിവെപ്പിന് ശമനമുള്ളതായി അദ്ദേഹം പറഞ്ഞു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments